എയര്‍ ഇന്ത്യ - ഒരു തിരിച്ചു വരവിന്റെ കഥ


1 min read
Read later
Print
Share

89 വര്‍ഷത്തെ ചരിത്രമുണ്ട് എയര്‍ ഇന്ത്യയ്ക്ക്. ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ സണ്‍സ് കമ്പനി 1932ലാണ് വ്യോമയാന മേഖലയിലേക്ക് ചുവടുവച്ചത്.

രാജ്യത്ത് ആദ്യമായി കാറോടിച്ച വനിതയായ അമ്മ സൂസന്‍ ബ്രിയറിന്റെ നിശ്ചയദാര്‍ഢ്യവും പിതാവ് രത്തന്‍ജി ദാദാബോയ് ടാറ്റയുടെ കൗശലവും മാത്രം മതിയായിരുന്നു ജെ.ആര്‍.ഡി ടാറ്റയ്ക്ക് കൈവച്ച മേഖലകളിലെല്ലാം വ്യക്തി മുദ്ര ചാര്‍ത്താന്‍.

ജെ.ആര്‍.ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്ക് ശേഷം ടാറ്റ കുടുംബത്തിലേക്ക് തന്നെ തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, ഓര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്- നിയമനിർമാണം നടത്താൻ കേന്ദ്രം 

Sep 1, 2023


03:45

എന്റെയൊപ്പം നടക്കൂ, പുതുപ്പള്ളിയിലെ വികസനം കാണിച്ചു തരാം- ചാണ്ടി ഉമ്മൻ

Aug 19, 2023


Angel Merkel

ജര്‍മനിയില്‍ 'മെര്‍ക്കലിസം' അവസാനിക്കുന്നു

Sep 26, 2021


Most Commented