Video | വീടല്ല പുനരധിവാസം; ഉരുളെടുത്തവർക്ക് ജീവിതം ആരൊരുക്കും? | Wayanad Landslide
മുണ്ടക്കൈയും ചൂരൽമലയും കടന്ന് പുന്നപ്പുഴ ഇപ്പോഴും ഒഴുകുന്നുണ്ട്. തെളിഞ്ഞൊഴുകുമ്പോൾ നീന്തിത്തുടിക്കാനോ, വെറുതെയൊന്ന് നോക്കി നിൽക്കാനോ പോലും ആരുമില്ലാതെ. അങ്ങകലെ ഇപ്പോഴും കാണാം സർവതും തച്ചുടച്ചതിന്റെ ഓർമക്കീറ്. ഒരാണ്ട് മുമ്പ് വഴി മാറി രൂപം മാറി നാടിന്റെ നെഞ്ച് പിളർന്ന് പുന്നപ്പുഴയെ ദിശമാറ്റിയൊഴുക്കിയ ഉരുൾ കൊണ്ടുപോയത് 298 പേരെയാണ്. 32 പേർ ഇന്നും കാണാമറയത്ത്. പരിക്കേറ്റവരുണ്ട് നിരവധി. ഒരാൾ പോലും അവശേഷിക്കാതെ നാമാവശേഷമായത് 17 കുടുംബങ്ങൾ. അമ്മയെയും അച്ഛനും ഒരുമിച്ച് നഷ്ടമായ ഏഴ് കുട്ടികൾ. സർവതും നഷ്ടമായി കൂരതേടി കനിവ് തേടിപ്പോയവരുടെ വിലാപങ്ങളുണ്ട്. അന്നാട്ടുകാർക്ക് ജീവിതം രണ്ടായി പകുത്ത് പോയിരിക്കുന്നു. 2024 ജൂലൈ 30ന് മുൻപും ശേഷവും.
Content Highlights: Wayanad mundakkai chooralmala landslide Disaster documentary
Content Highlights: This investigative report explores the deep socio-ecological impact of the 2024 Wayanad landslide disaster, beginning with a historical look at how colonial-era British plantation companies shaped the unique community structure of Meppadi and Chooralmala before it was abruptly erased. It captures the harrowing firsthand survival testimonies from the fateful night of July 30th and conducts a rigorous ground-reality check on the survivors' difficult one-year transition from relief camps to rented homes, auditing the actual delivery of promised government aid, housing, and medical benefits. Furthermore, the study examines the ongoing struggle to rebuild livelihoods and restore children's education amid deep-rooted psychological trauma, while simultaneously providing a critical scientific and policy analysis of the disaster's catalysts—such as climate change, mini-cloudbursts, unscientific land use, and high-risk human habitation—to outline structural loopholes in early-warning systems and offer a concrete blueprint for future disaster mitigation.
Published: 29 Jul 2025, 09:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented