‘ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ മുതലാ, 35 ലക്ഷം നഷ്ടം;ആകെ തകർന്ന് ഈരാറ്റുപേട്ടക്കാർ’
കേരളം മുഴുവൻ മുങ്ങിയ 2018 പ്രളയത്തിൽ പോലും ഇത്രയും വെള്ളം കയറിയിട്ടില്ലെന്ന് പറയുകയാണ് ഈരാറ്റുപേട്ടയിലെ ജനങ്ങൾ. രാത്രിയിൽ കയറിയ വെള്ളത്തിൽ പുഴയിലൂടെ എല്ലാം ഒലിച്ചു പോകുന്നത് നോക്കി നിൽക്കേണ്ടി വന്നു. ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം, ജീവൻ തിരികെ കിട്ടിയത് ഭാഗ്യമെന്നാണ് ജനങ്ങൾ പറയുന്നത്. അതേസമയം ഈ നഷ്ടങ്ങളെല്ലാം എങ്ങനെ നികത്തുമെന്നോ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നോ അറിയാതെ സങ്കടക്കടലിൽ ആഴുകയാണ് ഒരു നാട്.
To advertise here,
Content Highlights: Unprecedented water levels in Erattupetta during the 2026 floods. Damage exceeds the severity of the 2018 historic floods. Massive financial loss and destruction of properties reported. Residents facing psychological trauma and uncertainty about the future.
Published: 06 Aug 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented