
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും പരോൾ. 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.
ഇരുവർക്കും നൽകിയിരിക്കുന്നത് സ്വാഭാവിക പരോൾ ആണെന്നാണ് ജയിൽ വകുപ്പ് നൽകുന്ന വിശദീകരണം. ജയിൽച്ചട്ടം അനുസരിച്ചാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പായതിനാൽ ആർക്കും പരോൾ നൽകിയിരുന്നില്ല, ഇപ്പോൾ ആവശ്യപ്പെട്ടവർക്കെല്ലാം പരോൾ നൽകിയെന്നും ജയിൽ വകുപ്പ് പറഞ്ഞു. കഴിഞ്ഞദിവസം ടി.പി. കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിനും പരോൾ നൽകിയിരുന്നു.
Content Highlights: Shafi and Shinoj, accused in the TP Chandrasekharan murder case, have been granted 15 days of parole. Learn more about the recent developments and jail regulations.
Published: 22 Dec 2025, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented