1952 ഫെബ്രുവരി 1-നാണ് കിഴക്കൻ ബംഗാളിൽ ഉർദു ഭരണഭാഷയാക്കിയതിനെതുടർന്ന് ധാക്കാ സർവകലാശാലാ ..
കേരളത്തിലെ ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വിജയ് നായർ പറയാതെ പറഞ്ഞുദാഹരിച്ച രണ്ട് സ്ത്രീകൾ കേരളത്തിലെ സാഹിത്യസാംസ്കാരിക സിനിമാ മണ്ഡലത്തിലെ ..
അധികാരഗര്വ്വിന്റേയും അടിമത്തത്തിന്റേയും തടവറകളില്‍ തളയ്ക്കപ്പെട്ട മനുഷ്യരുടെ ഉള്ളിലേക്ക് കരുത്തിന്റേയും കരുണയുടേയും ലോഹമുരുക്കിയൊഴിക്കുകയാണ് ..
അന്നത്തെ കണക്ക് അവതരിപ്പിക്കുന്നതിന് മൊര്‍ദെഖായി എസ്തേറിന്റെ അടുത്തു വന്നു. 'നാം രണ്ടാളും കൈമുദ്ര പതിപ്പിച്ച് അംഗീകരിച്ചതും ..
അകത്തെ പ്രാകാരത്തിലേക്കുള്ള പടികള്‍ തണുത്ത വെളിച്ചം വീഴുന്നതും കുളിര്മയുള്ള കല്ലുകളാല്‍ കെട്ടിപ്പടുത്തതുമായിരുന്നു. ഓരോ ..
പാര്‍സ്യന്‍ സാമ്രാജ്യാധിപതിയായ അഹശ്വേറോസിന്റെ അതിഗംഭീരമായ രാജസദസ്സില്‍ മഹാറാണിയായി മരിച്ചുവീണ ഒരനാഥപ്പെണ്കുട്ടിയുടെ ..
'എന്റെ അപ്പനും അമ്മയുമായ മൊര്‍ദെഖായീ, പുറത്തുനിന്നും കാണുന്നതുപോലെയല്ല കൊട്ടാരത്തിനകത്തെ കാര്യങ്ങള്‍. വിളിപ്പിക്കപ്പെടാതെ ..
അമ്മീ, ഞങ്ങള്‍ക്കു വ്യസനം താങ്ങാന്‍ കഴിയുന്നില്ല. ശൂശന്‍ പട്ടണത്തില്‍ മഹാദുഃഖവും ഉപവാസവും കരച്ചിലും വിലാപവും തന്നെ ..
മൊര്‍ദെഖായി രാജധാനിയിലേക്ക് ഓടിപ്പോയി. പടിക്കാവലില് അവനോടിഷ്ടമുള്ള ശമ്മെദോസ് എന്ന സൈനികന് നിന്നിരുന്നു. ജാതിയില്‍ ..
പ്രിയപ്പെട്ട എസ്തേര്‍, ആപത്കരമായ ഒന്നിനെപ്പറ്റി സംസാരിക്കേണ്ടതിലേക്ക് നിന്നെ വന്നുകാണാന്‍ എനിക്ക് അനുമതി തരിക,' മൊര്‍ദെഖായി ..
ഉപഭാര്യമാരുടെ അന്തഃപുരം മത്സരവും അസൂയയും കല്ലുകടിയും നിറഞ്ഞതായിരുന്നു. ഒരുത്തിക്കൊരുത്തിയെ കണ്ടുകൂടാത്തതരം വെറുപ്പും ഉപജാപങ്ങളും അതിന്റെ ..
'എന്താണ് നിന്റെ പേര്?' രാജാവു ചോദിച്ചു. അന്ന് കൂടെ കിടക്കാന്‍ പോകുന്നവളുടെ വിവരണങ്ങളടങ്ങിയ ഒരു സന്ദേശം ഹേഗായി രാജധാനിയിലെ ..
എസ്തേറിന്റെ ഊഴം വന്നപ്പോള്‍ അവള് രാജാവിന്റെ കിടപ്പറയിലേക്ക് ആനയിക്കപ്പെട്ടു. സമയം സന്ധ്യയായിരുന്നു. അന്തഃപുരോദ്യാനം പൊന്‍നിറമുള്ള ..
'ഒരു ദിവസം ഹേഗായി നിന്നെ രാജാവിന്റെ കിടപ്പറയിലേക്കു കൂട്ടിക്കൊണ്ടു പോകും. സന്ധ്യാസമയത്തു ചെല്ലുകയും പ്രഭാതത്തില്‍ മടങ്ങുകയും ..
ശൂശന്റെ തെരുവുകളിലൂടെ പൊടി പറപ്പിച്ചുകൊണ്ട് മൊര്‍ദെഖായിയുടെ കുതിര അതിവേഗത്തില്‍ പാഞ്ഞു. വീതിയേറിയ നിരത്തുകള്‍, ഇടുങ്ങിയ ..
തിന്നുതിന്ന്, കുടിച്ചുകുടിച്ച് മരിക്കാറാവുക! അതും ജീവിതത്തിലിന്നുവരെ അറിഞ്ഞിട്ടില്ലാത്ത വിശിഷ്ട രുചിയോടെ, ലഹരിയോടെ, പൊന്നും വെള്ളിയും ..
അന്നുമുതല്‍ ഏറ്റവും അസ്വസ്ഥനും ദുഃഖിതനുമായിട്ടേ എസ്തേര്‍ മൊര്‍ദെഖായിയെ കണ്ടിട്ടുള്ളൂ. പള്ളി പണിയുന്നതിനാവശ്യമുള്ള പണമോ ..
അത്താഴപ്പകര്ച്ചയുംകൊണ്ട് മൊര്‍ദെഖായിയുടെ വളര്‍ത്തുമകള്‍ എസ്തേര്‍ ദരിദ്രനായ യോഹാന്റെ വീട്ടിലേക്കു പുറപ്പെട്ടു ..
ക്വാറന്റൈന് കാലം വായനയുടെ വലിയ ആഘോഷങ്ങള്‍ നടക്കുന്നതായാണ് സാമൂഹിക മാധ്യമങ്ങള്‍ പോലുള്ള സംവിധാനങ്ങളിലൂടെ നമ്മള് മനസ്സിലാക്കുന്നത് ..
മലയാള സാഹിത്യത്തിലെ പ്രമുഖയായ എഴുത്തുകാരിയാണ് സാറാ ജോസഫ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയുമായ ..