'തനിക്ക് ഞാൻ വെച്ചിട്ടുണ്ട്, ലത മങ്കേഷ്‌കറെ പറ്റി ഒരക്ഷരം എഴുതിപ്പോകരുത്'

ലത മങ്കേഷ്കർ | photo: afp
ലത മങ്കേഷ്കർ | photo: afp

പാതിരാനേരത്ത് ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തിയാൽ ആർക്കാണ് ദേഷ്യം വരാതിരിക്കുക? എങ്കിലും സംസാരിച്ചുതുടങ്ങിയതോടെ കോപം അതിന്റെ പാട്ടിന് പോയി. പാട്ടുകളോടുള്ള അകമഴിഞ്ഞ സ്‌നേഹം മാത്രമേയുണ്ടായിരുന്നുള്ളൂ ഫോൺ വിളിച്ചയാളുടെ വർത്തമാനത്തിൽ. നിഷ്‌കളങ്കമായ സ്‌നേഹം.

തലേ ആഴ്ച സംഗീത സംവിധായകൻ ഖയ്യാമിനെ കുറിച്ചെഴുതിയ ലേഖനം ഇഷ്ടപ്പെട്ടുവെന്ന് പറയാനായിരുന്നു വിളി. കാവ്യഭംഗിയാർന്ന ഹിന്ദി സിനിമാപ്പാട്ടുകളുടെ ആരാധകനായതിനാൽ 'കഭീ കഭീ'യിലെ സാഹിറിന്റെ രചനകളോട് വിശേഷിച്ചൊരു സ്‌നേഹമുണ്ട്. പ്രത്യേകിച്ച് മേ പൽ ദോ പൽ കാ ശായർ ഹൂം എന്ന പാട്ടിനോട്. 'എന്റെ മനസ്സിലുള്ളതാണ് നിങ്ങൾ എഴുതിയത്. ഒരുപക്ഷേ നമ്മൾ തമ്മിൽ എന്തെങ്കിലും പൂർവജന്മ ബന്ധം ഉണ്ടായിരിക്കണം. അല്ലെങ്കിൽ എങ്ങനെ ഇത്ര കൃത്യമായി എന്നെ മനസ്സിലാക്കാൻ കഴിഞ്ഞു?', ഹൃദയത്തിൽ നിന്നൊരു ചോദ്യം.

Content Highlights: Renowned music journalist Ravi Menon shares a bizarre yet memorable experience of receiving midnight calls from an anonymous reader. Initially, the fan called to passionately praise Ravi Menon's article on music director Khayyam and even sang emotional film songs over the phone. However, a month later, the same person called in an intoxicated state, transforming into a verbal bully who aggressively threatened the writer against writing about Lata Mangeshkar. The cycle repeated with the caller remorsefully apologizing for his behavior during daytime sobriety, only to relapse into abusive behavior in a subsequent late-night call. Realizing the unpredictable nature of the fan's behavior under the influence, Ravi Menon ultimately blocked the number, leaving behind an unforgettable memory of human duality

Continue reading