ആയുധമെടുക്കാത്ത അട്ടിമറി, ‘ഏറ്റവും ശക്തനായി’ അസിം മുനീർ; പാകിസ്താനിൽ സംഭവിച്ചതെന്ത്?

നിശബ്ദ അട്ടിമറിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പാകിസ്താന്‍. സൈന്യത്തിന് സര്‍വാധികാരം ലഭിക്കുന്ന ഭരണഘടന പരിഷ്‌കാരം രാജ്യത്ത് നടപ്പാക്കിയിരിക്കുന്നു. 2025 നവംബര്‍ 14ന് നടപ്പിലായ പാകിസ്താന്റെ ഭരണഘടനാ ഭേദഗതിയാണ് രാജ്യത്തിന്റെ അധികാരഘടന തിരുത്തിയെഴുതിയത്. നീതിന്യായ വ്യവസ്ഥയെ എക്‌സിക്യൂട്ടീവ് നിയന്ത്രിക്കുന്ന ഒരു ഘടനയാക്കി മാറ്റുന്നതായിരുന്നു ഈ ഭേദഗതി. ഇതോടെ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും ആജീവനാന്ത നിയമപരിരക്ഷ ഉറപ്പായി. പാകിസ്താന്‍ ഭരണഘടന അനുസരിച്ച് ഫെഡറല്‍ സര്‍ക്കാരിനാണ് സായുധസേനയുടെ നിയന്ത്രണവും കമാന്‍ഡും ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 243 പരിഷ്‌കരിച്ചതോടെ സൈന്യത്തിന്റെ സ്വാധീനം കൂടുതല്‍ വര്‍ധിക്കുകയാണ്. എന്താണ് പാകിസ്താനില്‍ നടക്കുന്നത്? ഇത് രാജ്യത്തെ എങ്ങനെ ബാധിക്കും?
സര്‍വാധികാരി അസിം മുനീര്‍
Content Highlights: Pakistan`s constitution amended, granting supreme power to the army under Field Marshal Asim Munir. Explore the implications of this `silent coup` and its impact on the judiciary and governance.