ഇന്ത്യൻ സിനിമയിൽ തന്നെ ആരും ചെയ്യാത്തൊരു കാര്യം ‘കാട്ടാളനി’ലുണ്ട് -എം.ആർ. രാജാകൃഷ്ണൻ | INTERVIEW

എം.ആർ. രാജാകൃഷ്ണൻ | ഫോട്ടോ: ലതീഷ് പൂവത്തൂർ \മാതൃഭൂമി
എം.ആർ. രാജാകൃഷ്ണൻ | ഫോട്ടോ: ലതീഷ് പൂവത്തൂർ \മാതൃഭൂമി

ണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരം, നാല്  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മറ്റനവധി പുരസ്‌കാരങ്ങളും. 25 കൊല്ലത്തിലേറെയായി, വ്യത്യസ്ത ഇന്ത്യൻ ഭാഷാ സിനിമകളിൽ സൗണ്ട് ഡിസൈനറായി യാത്ര തുടരുകയാണ് എം.ആർ. രാജാകൃഷ്ണൻ. ശബ്ദവും  സംഗീതവും കഥയും ഒരുമിച്ച് വരുമ്പോഴാണ് സിനിമ നന്നായി വരുന്നതെന്ന് പറയുകയാണ് അദ്ദേഹം. മലയാളികൾ ഭയങ്കര അടിപൊളിയാണ്. എല്ലായിടത്തും ടോപ്പിൽ മലയാളികൾ ഉണ്ട്. ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് നമ്മുടെ മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ സിനിമാക്കാരുടെയും എഡിറ്റിംഗ് ടേബിളിൽ റെഫറൻസ് പറയുന്നത് മലയാള സിനിമകളാണ്. ഈ മലയാളസിനിമയുടെ ഫീൽ ആണ് എനിക്ക് വേണ്ടത് എന്നുപറഞ്ഞാണ് എനിക്ക് റെഫറൻസ് തരുന്നത്. 25, 26 കൊല്ലം മുമ്പ് ചെന്നൈയിൽ വന്ന ആളാണ് ഞാൻ. മലയാളി എന്നുപറഞ്ഞ് പണ്ട് പലരും കളിയാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഞാൻ ചെയ്ത പടങ്ങൾ തന്നെ എനിക്ക് റെഫറൻസായി കിട്ടുന്നു. നമ്മൾ മലയാളം സിനിമ ചെയ്യുന്ന ആളുകളാണെന്ന് അഭിമാനത്തോടെ നമുക്ക് പറയാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാളൻ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

കാട്ടാളനിൽ ശബ്ദത്തിനുള്ള പ്രാധാന്യം എത്രമാത്രമുണ്ട്?

Content Highlights: Boasting a spectacular 25+ year journey with two National Awards and four State Awards under his belt, ace sound designer M.R. Rajakrishnan opens up about his identity. Recalling his early days in Chennai 26 years ago when being a Malayali was often mocked, he proudly states that today, top pan-Indian films use his own Malayalam works as the ultimate reference point on editing tables.

Continue reading