മൈക്കിന് മുന്നിൽ ജാനകി തളർച്ച മറന്നു; അന്ന് പിറന്നത് സൂപ്പർഹിറ്റ് ഗാനങ്ങൾ

ഉഷാ ഖന്നയും എസ്. ജാനകിയും | ഫോട്ടോ: മാതൃഭൂമി
ഉഷാ ഖന്നയും എസ്. ജാനകിയും | ഫോട്ടോ: മാതൃഭൂമി

'ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും', എസ്. ജാനകിയുടെ വാക്കുകൾ. 'എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ആ പാട്ടുകൾ നമ്മളെത്തന്നെ തേടിവരും; ഈശ്വരനിയോഗം പോലെ. എന്റെ ജീവിതത്തിൽ അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്.'

1970-ലാണ്. ഒരു ഗാനമേളയ്ക്ക് മുംബൈയിൽ എത്തിയതായിരുന്നു ജാനകിയും ഭർത്താവ് രാമപ്രസാദും; പാടാനല്ല, വെറുതെ സ്റ്റേജിൽ നിൽക്കാൻ.

Content Highlights: Singer S. Janaki was suffering from a high fever in Mumbai when she was approached to sing three songs composed by Hindi music director Usha Khanna for a Malayalam film. Despite initial reluctance due to her poor health and affected voice, her close friend Aruna Murthy took care of her and convinced her to accept the golden opportunity. Arriving at Mumbai's famous studio, Janaki rested on a sofa between takes and gathered all her energy only while standing before the microphone. She successfully recorded three iconic hits for the movie Moodalmanju: "Unaroo Vegam Nee Sumaraani", "Maanasa Manivenuvil", and "Mukile Vinnilaayaalum". The recording left the studio orchestra in awe, earning her high praise from legendary flutist Hariprasad Chaurasia, who invited her to step into the Hindi film industry

Continue reading