96ലെ അച്ഛന്‍, 24ലെ മകന്‍, 28 കൊല്ലത്തിനിടയില്‍ ഒരു ഗുരു
1996ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു ശ്രീഹരി. ഇന്ന് വർഷങ്ങൾക്കിപ്പുറം ചാക്യാർക്കൂത്തിൽ മത്സരിക്കുന്ന മകൻ കൃഷ്ണനുണ്ണിക്കൊപ്പമാണ് ശ്രീഹരി കലോത്സവവേദിയിലെത്തിയത്. തന്റെ ഗുരു പൈങ്കുളം നാരായണ ചാക്യാർ തന്നെയാണ് മകനെയും പഠിപ്പിച്ചതെന്ന സന്തോഷവുമുണ്ട്. മത്സരമായിട്ടല്ല, കലോത്സവത്തെ ഉത്സവമായാണ് താനും മകനും കാണുന്നതെന്ന് പറയുകയാണ് ശ്രീഹരി.