വൃക്കയെക്കുറിച്ചും വൃക്കരോഗങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച ലോക വൃക്കദിനമായി ആചരിക്കുന്നത്. 2006 മുതലാണ് ലോക വൃക്ക ദിനം ആചരിച്ചു തുടങ്ങിയത്. രോഗങ്ങളെ എങ്ങനെ തടയാം, രോഗം വന്നാൽ എങ്ങനെ നേരിടാം എന്നിവയൊക്കെയാണ് ഈ ദിനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ലോക വൃക്ക ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ ആശുപത്രിയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റായ ബിജു എം.വി. മാതൃഭൂമി ഡോട്ട്കോമുമായി വിവരങ്ങൾ പങ്കുവെക്കുന്നു.
Content Highlights: world kidney day 2023
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..