വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ലക്ഷദ്വീപിൽ ഉയരുന്നത്. എന്താണതിന് കാരണമെന്ന് വിശദമായി പരിശോധിക്കാം. 2020 ഡിസംബറിലാണ് ലക്ഷദ്വീപിൽ പ്രഫുൽ ഖോഡെ പട്ടേൽ എന്ന പുതിയ അഡ്മിനിസ്ട്രേറ്റർ വരുന്നത്. നേരത്തേയുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റർ ശ്വാസകോശ സംബന്ധമായ അസുഖത്തേത്തുടർന്ന് മരണമടഞ്ഞതാണ് ഫ്രഫുൽ പട്ടേലിന്റെ നിയമനത്തിലേക്ക് വഴിയൊരുക്കിയത്.
കേന്ദ്രസർക്കാരാണ് പ്രഫുൽ പട്ടേലിനെ നിയമിച്ചത്. ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തരസഹമന്ത്രിയായി പ്രവർത്തിച്ചയാളാണ് ഇദ്ദേഹം. പുതിയ അഡ്മിനിസ്ട്രേറ്ററായി വന്നതിനുശേഷം പ്രഫുൽ പട്ടേൽ നടത്തിയ പരിഷ്കാരങ്ങളാണ് പ്രതിഷേധത്തിനിടയാക്കുകയും വാർത്തകളിൽ നിറയുകയും ചെയ്യുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..