ഒരു ഗുഹയേപ്പറ്റിയുള്ള ചർച്ച പൊടിപൊടിക്കുകയാണ് സമൂഹമാധ്യമങ്ങളിലെല്ലാം. യെമനിലെ അൽമഹ്രാ പ്രവിശ്യയിലുള്ള മരുഭൂമിയിലാണ് ഈ പുരാതന ഗുഹയുള്ളത്. ഒമാനിൽ നിന്നുള്ള ഗുഹാ പര്യവേക്ഷകരാണ് ഈ ഗുഹ കണ്ടെത്തിയത്.
'നരകത്തിലെ കിണർ' എന്നാണ് ഗുഹയ്ക്ക് അവർ നൽകിയിരിക്കുന്ന വിശേഷണം. നരകത്തിലേക്ക് കടക്കാനുള്ള പാതയാണിതെന്നാണ് പ്രദേശവാസികൾ കരുതുന്നത്. ജിന്നുകളുടെ ജയിലായും ഭൂമിയെ നശിപ്പിക്കാൻ ശേഷിയുള്ള അഗ്നിപർവതമായും ഇതിനെ കരുതുന്നവരുണ്ട്. 98 അടി വ്യാസമാണ് ഗുഹാമുഖത്തിനുള്ളത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..