പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൊക്കയാറിലെത്തി. ദുരന്തമുണ്ടായി ഇത്രമണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം വൈകിയത് ഗൗരവതരമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. ഇത്ര നേരമായിട്ടും ഒരു മൃതദേഹം പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത്രയും ദുഷ്കരമാണ് തിരച്ചിൽ. ബന്ധപ്പെട്ടവരാരും കഴിഞ്ഞദിവസം ഇവിടേക്ക് വരാതിരുന്നതെന്ന് അവർ പറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..