ആ കാറപകടം ലോകത്തെ ഞെട്ടിച്ചു കാണണം. പത്രങ്ങളിൽ വരാനിരുന്നത് ഉസൈൻ ബോൾട്ട് കൊല്ലപ്പെട്ടു എന്ന വാർത്തായകണം. എന്നാൽ അതുണ്ടായില്ല. ദൈവം ബോൾട്ടിനെ ഇറുകെപിടിച്ചു.
ജമൈക്കയുടെ താളം ബോൾട്ടിന്റെ സിരകളിലുണ്ട്. പക്ഷേ മടിയനായിരുന്നു. മടിയനായ ക്രിക്കറ്റ് ഭ്രാന്തനിൽ നിന്നും ബോൾട്ട് സ്വയം കണ്ടെടുത്തതാണ് തന്നിലെ ഓട്ടക്കാരനെ. പ്രതിസന്ധികൾ തരണം ചെയ്ത് അയാൾ ഓടി. ഓടിയോടി ലോകത്തിലെ വേഗം കൂടിയ ഓട്ടക്കാരനായി. ആരാധകരുടെ മനസ്സിൽ മിന്നൽപിണറായി. ഉസൈൻ ബോൾട്ടായി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..