വെച്ചുപിടിപ്പിച്ചത് അമ്പതിനായിരത്തിലധികം കണ്ടൽചെടികള്‍; പ്രകൃതിക്ക് വേരുപിടിപ്പിയ്ക്കുന്ന മുരുകേശൻ


1 min read
Read later
Print
Share

ഈ പച്ചപ്പണിഞ്ഞ് പ്രകൃതി സുന്ദരിയാകുന്നു. തീരപ്രദേശങ്ങളിലെ നിത്യ ഹരിത വനം. ജൈവസമ്പന്നമായ ആവാസ വ്യവസ്ഥയും നമ്മുടെ ഭൂമിയിലെ പോഷക വസ്തുക്കളുടെ കലവറയുമാണ് ഈ കണ്ടൽകാടുകൾ. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടൽകാടുകളിലൊന്നായി മാറുകയാണ് വൈപ്പിൻ ദ്വീപ്. അമ്പതിനായിരത്തിലധികം കണ്ടൽചെടികളാണ് ഒരൊറ്റ മനുഷ്യന്റെ അധ്വാനത്താൽ ഇവിടെ വെച്ച് പിടിപ്പിച്ചത്. മണ്ണിന്, ജലത്തിന്, വായുവിന്, ആവാസവ്യവസ്ഥക്ക് ജീവൻ നൽകുകയാണ് ഒരു മനുഷ്യൻ.

Content Highlights: the man who planted above fiftythousand mangroves in vypin the story of murugeshan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:53

വാഴനാരുകൾ കൊണ്ട് സാനിറ്ററി പാഡ്- ഇത് പരിസ്ഥിതി സൗഹാർദ്ദ 'സൗഖ്യം' മാതൃക

May 13, 2022


സെലിബ്രിറ്റികളുടെ ഇഷ്ട ഇഡ്ഡലി; 'ഇഡ്ഡലി പിള്ളേച്ച'ന്റെ ഇഡ്ഡലി-മൊട്ടറോസ്റ്റ് കോമ്പോയ്ക്ക് 103 വയസ്സ്

Jun 1, 2023


സ്നേഹക്കടലിൽ മുങ്ങിയ നായകൻ: ഇനിയുമെത്രനാള്‍ ഈ മനുഷ്യന്‍ നമ്മെ വിസ്മയിപ്പിക്കും?

May 30, 2023

Most Commented