2018 പാഠമായി; പ്രളയത്തിന് ഒരു മുഴം മുമ്പേ പുത്തൻവേലിക്കര


1 min read
Read later
Print
Share

2018ലെ മഹാപ്രളയം മുക്കിക്കളഞ്ഞ പ്രദേശമാണ് എറണാകുളം - തൃശൂർ അതിർത്തിപ്രദേശമായ പുത്തൻവേലിക്കര. അപ്രതീക്ഷിത പ്രളയത്തിൽ അന്ന് അയ്യായിരത്തോളം പേർക്കാണ് ആഴ്ചകളോളം ഇവിടെ ക്യാമ്പുകളിൽ കഴിയേണ്ടിവന്നത്. പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന മേഖലയിൽ വീണ്ടുമൊരു പ്രളയ മുന്നറിയിപ്പ് വരുമ്പോൾ പഞ്ചായത്തും ജനങ്ങളും കൃത്യമായ തയ്യാറെടുപ്പുകളിലാണ്. പുത്തൻവേലിക്കരയിൽ നിന്നും മാതൃഭൂമി ഡോട്ട് കോം ടീം തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്.

Content Highlights: ernakulam Puthanvelikara prepares to face the flood

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

10:38

എല്ലാ സ്‌കൂളുകളും ഇങ്ങനെയായിരുന്നെങ്കിലോ? ഇതാ വയനാട്ടിലെ മാതൃകാവിദ്യാലയം

Jun 1, 2023


38:04

അധിക്ഷേപം, കോടതി, സെൻസർ... അവളുടെ രാവുകൾ കടന്ന കടൽ | സിനിമാക്കഥ

May 24, 2023


04:13

വെച്ചുപിടിപ്പിച്ചത് അമ്പതിനായിരത്തിലധികം കണ്ടൽചെടികള്‍; പ്രകൃതിക്ക് വേരുപിടിപ്പിയ്ക്കുന്ന മുരുകേശൻ

May 25, 2023

Most Commented