2018ലെ മഹാപ്രളയം മുക്കിക്കളഞ്ഞ പ്രദേശമാണ് എറണാകുളം - തൃശൂർ അതിർത്തിപ്രദേശമായ പുത്തൻവേലിക്കര. അപ്രതീക്ഷിത പ്രളയത്തിൽ അന്ന് അയ്യായിരത്തോളം പേർക്കാണ് ആഴ്ചകളോളം ഇവിടെ ക്യാമ്പുകളിൽ കഴിയേണ്ടിവന്നത്. പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന മേഖലയിൽ വീണ്ടുമൊരു പ്രളയ മുന്നറിയിപ്പ് വരുമ്പോൾ പഞ്ചായത്തും ജനങ്ങളും കൃത്യമായ തയ്യാറെടുപ്പുകളിലാണ്. പുത്തൻവേലിക്കരയിൽ നിന്നും മാതൃഭൂമി ഡോട്ട് കോം ടീം തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്.
Content Highlights: ernakulam Puthanvelikara prepares to face the flood
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..