അന്നും കണിശക്കാരനായിരുന്നു വിജയൻ. തോണിയിൽ കയറി വേണം സ്കൂളിൽ പോകാൻ. അവിടെയും ക്യാപ്റ്റനായിരുന്നു. ക്യാപ്റ്റനെന്നാൽ അമരക്കാരനാണ് - സഹപാഠിയും പിണറായി വിജയന്റെ അധ്യാപകന്റെ മകളുമായ കെ.പി ശ്രീമതി പറയുന്നു.
വർഷങ്ങൾക്കിപ്പുറം സഹപാഠി മുഖ്യമന്ത്രിയായപ്പോൾ ക്ലിഫ് ഹൗസിൽ പോയി കണ്ടിട്ടുണ്ട്. പിണറായിയുടെ കുടുംബവുമായി ഇപ്പോഴും അടുപ്പം പുലർത്തുന്ന റിട്ട.അധ്യാപിക ശ്രീമതി ടീച്ചർ സംസാരിക്കുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..