കാലികൾക്കായി തൊഴുത്തിന് പകരം ബംഗ്ലാവ്. ഇതിലാകട്ടെ സങ്കൽപിക്കാവുന്നതിലും അധികം സൗകര്യങ്ങളും. മത്സരത്തിനുള്ള കാളക്കൂറ്റൻമാർക്കായി പണിത ബംഗ്ലാവ് മലപ്പുറം എടപ്പാൾ ഐലക്കാടാണ്.
കെ.വി. മുഹമ്മദ് ഹാജിയുടെ ബംഗ്ലാവിനോളം പ്രൗഢിയുണ്ട് വീടിന് മുന്നിലെ ഈ മണിമാളിത്തൊഴുത്തിന്. കേരളത്തിലെ കാളപൂട്ടിന്റെ രാജാക്കന്മാരാണ് ഇവിടത്തെ താമസക്കാർ. തേക്കുമരത്തിൽ പണിത അറകൾ, ചൂടുകൂടുമ്പോൾ തണുപ്പിക്കാൻ ഫാനുകൾ, റബ്ബർ ഷീറ്റുകൊണ്ടാണ് നിലമൊരുക്കിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..