താൻ പാകിസ്ഥാൻകാരിയാണെന്നു പ്രചരിപ്പിച്ചത് എ.പി അബ്ദുള്ളക്കുട്ടിയാണെന്ന് ആയിഷ സുൽത്താന. ജിഹാദി താത്ത എന്നാണ് വിളിച്ചത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം അവരുടെ അജണ്ട ആണ്. തന്നെ കരുവാക്കിക്കൊണ്ട് ലക്ഷദ്വീപിലെ പ്രശ്നങ്ങൾ മറക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. തനിക്കെതിരായ രാജ്യദ്രോഹ കേസിൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അവർ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..