ഊരകം മലയുടെ താഴ്വരയിലെ പാടത്ത് അരുണ്‍ എന്ന ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ പ്രതീക്ഷകള്‍ നാമ്പിട്ടു തുടങ്ങിയിട്ടുണ്ട്. കൃഷി ചെയ്യാന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചാല്‍ മനസ്സാണ് മുഖ്യമെന്ന് അരുണ്‍ പറയും.
സ്വന്തം ഇഷ്ടത്തിന് ചലിപ്പിക്കാന്‍ കഴിയാത്ത ശരീരമോ, മനസ്സിലുള്ളത് പറയാന്‍ പോലും സാധിക്കാത്ത സംസാരവൈകല്യമോ ഒന്നും അതിന് തടസ്സമല്ലെന്നാവും അരുണിന്റെ മറുപടി.
മണ്ണാണ് ശാശ്വതമായ സത്യമെന്നാണ് ഈ കര്‍ഷകന്റെ തിരിച്ചറിവ്. മണ്ണിലൂടെ നിരങ്ങി നീങ്ങി ഈ കര്‍ഷകന്‍ നട്ട 50 വാഴകള്‍ക്ക് മാത്രമുണ്ട് നൂറു മേനിയിലധികം തിളക്കം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..