വലത് കാൽപ്പാദമില്ലാതെ ജനിച്ച ഫാസിൽ മൂന്ന് ശാസ്ത്രക്രിയകൾക്ക് ശേഷമാണ് നടക്കാനാരംഭിച്ചത്. ചെറുപ്പത്തിലേ ഫുട്ബോളിലായിരുന്നു ഫാസിലിന് കമ്പം. വീട്ടുകാരുടെ കരുതൽ വിലക്കിനെ കബളിപ്പിച്ച് ഫുട്ബോൾ അവൻ ഗ്രൗണ്ടിലിറങ്ങി. നടക്കാനായി ഡോക്ടർ നൽകിയ ഫൈബർ സഹായിക്കുമേൽ ബൂട്ടിട്ടാണ് ഫാസിൽ ഗ്രൗണ്ടിലിറങ്ങുന്നത്.
ഇപ്പോൾ എഫ്.സി. കേരളയുടെ സോക്കർ സ്കൂളിൽ ചേർന്നതോടെ ഒരു പ്രൊഫഷണൽ അക്കാദമിയിൽ നിന്ന് പരിശീലനം നേടണമെന്ന ഫാസിലിന്റെ ആഗ്രഹവും സഫലമാകുകയാണ്. പരിമിതികൾ തനിക്ക് നിഷേധിച്ചതെല്ലാം നേടിയെടുക്കാനുള്ള വാശിയിലാണ് ചമ്രവട്ടത്തെ ഈ അത്ഭുത ബാലൻ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..