ഇത് ആദർശ് ഹോട്ടലിലെ സപ്ലെയർ ആർദ്ര. അച്ഛനും അമ്മയും ചേർന്ന് നടത്തുന്ന ഹോട്ടലിലെ സപ്ലെയർ മാത്രമല്ല, മറൈൻ ബയോളജിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനി കൂടിയാണ് ആർദ്ര. ഒരു വർഷം കൂടി കഴിഞ്ഞാൽ ആർദ്ര ഡോ.ആർദ്രയാകും. രാവിലേയും വൈകീട്ടും ഹോട്ടലിലെത്തി അച്ഛനേയും അമ്മയേയും സഹായിക്കും. ഇതിനിടയിൽ പഠനം. പ്ലസ്ടു മുതലിങ്ങോട്ട് അതാണ് ആർദ്രയുടെ രീതി.
ഏതൊരു ജോലിക്കും അതിന്റെതായ മഹത്വമുണ്ടെന്നും വിദ്യാഭ്യാസമാണ് പെൺകുട്ടികൾക്ക് വേണ്ടതെന്നുമാണ് ആർദ്രയുടെ അഭിപ്രായം. പെൺകുട്ടികൾ അവരുടെ സ്വപ്നം എത്തിപ്പിടിക്കണമെന്നും ആർദ്ര പറയുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..