പാഴ് വസ്തുക്കൾ മുതൽ യൂട്യൂബ് വരെ; അതാണ് അനിയുടെ ഗ്രീൻലാൻഡ്


1 min read
Read later
Print
Share

പാഴ്‌വസ്തുക്കൾ കൊണ്ട് ശില്പങ്ങളുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ അനിയുടെ ഗ്രീൻലാൻഡ് അങ്ങനെയല്ല. കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹം.

2018ലുണ്ടായ അപകടത്തിൽ ആയാസകരമായ ജോലികൾ ചെയ്യാൻ സാധിക്കാതെ വന്നതോടുകൂടിയാണ് അനി ശിൽപനിർമാണത്തിലേക്ക് തിരിഞ്ഞത്. അനിക്ക് വിദേശത്തും നിരവധി ആരാധകരുണ്ട്. ആ വിശേഷങ്ങൾ കാണാം...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented