എൽ.ഡി.എഫ് വലിയ പ്രതീക്ഷ വെച്ചുപുലർത്തിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു ഫലം നൽകിയത് കനത്ത തിരിച്ചടിയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തിയ ഘടകമായിരുന്നു കെ-റെയിൽ. എന്തുവില കൊടുത്തും യു.ഡി.എഫ് കോട്ടയായ തൃക്കാക്കര പിടിക്കാനായാൽ അത് കെ- റെയിലിനുള്ള അംഗീകാരമാകുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിന്ന് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിട്ടും തൃക്കാക്കരയിൽ പരാജമായിരുന്നു ഫലം. ഈ സാഹചര്യത്തിൽ എന്തായിരിക്കും കെ-റെയിലിന്റെ ഭാവി? പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ പിണറായി സർക്കാരിന് പുനർവിചിന്തനം ഉണ്ടാകുമോ? മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എ. ജോണി വിശകലനം ചെയ്യുന്നു.
Content Highlights: Thrikkakara byelection, future of k rail
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..