കേട്ടു കേൾവി പോലുമില്ലാത്ത മാരക രോഗം, നിപ ആദ്യമായി കേരളത്തെ ഭീതിയിലാഴ്ത്തിയപ്പോൾ ആരോഗ്യമന്ത്രിയായിരുന്നു കെ.കെ ശൈലജ. ആരോഗ്യ രംഗത്തും പൊതുസമൂഹത്തിലും കൃത്യമായി ഇടപെട്ട് പ്രശംസ നേടിയ ശൈലജ ടീച്ചർ കോവിഡ് മഹാമാരിക്കാലത്ത് ലോകപ്രശസ്തി നേടുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങൾ കെ.കെ ശൈലജയെ പ്രശംസിക്കുമ്പോൾ കേരളത്തിൽ അവർക്കെതിരെ പ്രതിപക്ഷം പ്രസ്താവനകളുമായി രംഗത്തെത്തി. അതിലൊന്നും പരിഭവമില്ലെന്ന് പറയുകയാണ് ശൈലജ ടീച്ചർ.
പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യമന്ത്രിസ്ഥാനത്ത് കെ.കെ ശൈലജ ഇല്ലാതിരുന്നത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. അവർ ആരോഗ്യമന്ത്രിയായി തിരിച്ച് വന്നിരുന്നെങ്കിലെന്ന് പലരും ആഗ്രഹിച്ചിരുന്നു. ഇക്കാര്യത്തില്‍ ശൈലജ ടീച്ചര്‍ നിലപാട് വ്യക്തമാക്കുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..