കോവിഡ് കാലം എല്ലാത്തിനേയും എല്ലാവരേയും അടച്ചിടുംമുമ്പ് വരെ കോഴിക്കോട്ടെ മലയോര മേഖലയ്ക്ക് ഡിജിറ്റല്‍ സാക്ഷരത പറഞ്ഞുകൊടുത്തിരുന്നു കുറ്റ്യാടിയിലെ സാബിറിന്റെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രം. ഇപ്പോള്‍ കോവിഡ് പ്രതിസന്ധികള്‍ ഈ സാങ്കേതിക പഠന കേന്ദ്രത്തിന്റെ അടിവേരിളക്കുന്നത് നോക്കി നില്‍ക്കാനെ കഴിയുന്നുള്ളൂ ഈ യുവാവിന്. രണ്ട് വര്‍ഷത്തെ മഹാമാരിക്കാലം ബാക്കിയാക്കിയത് മുപ്പത് ലക്ഷം രൂപയോളം വരുന്ന ബാധ്യതയും വാടക മുടങ്ങിയതിനാല്‍ സ്ഥാപനം ഒഴിഞ്ഞ് കൊടുക്കാനുള്ള കോടതി സമൻസും മാത്രമാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..