സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും കിഫ്ബിയും കെ റെയിലും പ്രളയ നിയന്ത്രണവുമടക്കം സുപ്രധാന വിഷയങ്ങളിൽ സർക്കാർ നയങ്ങളെ
നിശിതമായി വിമർശിക്കുന്ന റിപ്പോർട്ടാണ് സിഎജി കഴിഞ്ഞദിവസം സഭയുടെ മേശപ്പുറത്ത് വെച്ചത്.
കിഫ്ബി എടുക്കുന്ന വായ്പ്പകൾ സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നാണ് സി.എജി വീണ്ടും പറയുന്നത്. മുല്ലപ്പെരിയാർ ഡാം തുറന്നത് 2018 ലെ പ്രളയത്തിന്റെ ആഘാതം കൂട്ടിയെന്ന് സർക്കാർ വിശദീകരണം നൽകിയെന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..