വർഷങ്ങൾനീണ്ട നിയമപോരാട്ടം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് മലയാളിയായ റിട്ട. നാവികസേനാ ഉദ്യോഗസ്ഥ പ്രസന്ന ഇടയില്യം. നാവികസേനയിൽനിന്നു വിരമിച്ച പ്രസന്ന ഇടയില്യം ഉൾപ്പെടെ അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് നാലാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും മറ്റ് ആനുകൂല്യങ്ങൾ ഡിസംബർ 31-നകം അനുവദിക്കണമെന്നും ഇന്ത്യൻ നാവികസേനയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി.
പ്രസന്ന ഇടയില്യത്തിന്റെയും സഹപ്രവർത്തകരുടെയും പത്തുവർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങളുടെ കഥ കാണാം..
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..