ദത്ത് കേസില്‍ നടന്നത് ഗുരുതരമായ നിയമലംഘനങ്ങള്‍; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട്


1 min read
Read later
Print
Share

നുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കുന്നതിലുണ്ടായ പ്രധാന വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് വനിതാ ശിശുവികസന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ശിശുക്ഷേമ സമിതിയിലെ രേഖകളില്‍ ക്രമക്കേട് നടത്തിയതടക്കമുള്ള ഗുരുതരമായ നിയമലംഘനങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. കുട്ടി തന്റേതാണെന്നും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് 11-ന് അനുപമയും അജിത്തും സി.ബ്ല്യു.സിയെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവര്‍ എത്തിയിട്ടും കുട്ടിയുടെ ദത്ത് നടപടികള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ട് പോയതായും റിപ്പോര്‍ട്ടിലുണ്ട്.

ദത്ത് നല്‍കിയത് നിയമവിരുദ്ധമായിട്ടാണെന്ന് കാണിച്ച് അനുപമ മുന്നോട്ട് വെച്ച പല വാദങ്ങളും ശരി വെക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിലായിരുന്നു വകുപ്പുതല അന്വേഷണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kg george

സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം

Sep 26, 2023


04:48

ചെലവ് വെറും 1.22 ലക്ഷം; കാടുപിടിച്ച പഞ്ചായത്ത് കിണര്‍ ബസ് സ്റ്റോപ്പാക്കിയ മെമ്പറും ജനങ്ങളും

Sep 14, 2023


Archana Gautam

കോണ്‍ഗ്രസ്സിന് വേണ്ടി കരഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച് അര്‍ച്ചന ഗൗതം

Jan 31, 2022

Most Commented