കോവിഡ് മരണം സ്ഥിരീകരിക്കുന്നത് അശാസ്ത്രീയമായ രീതിയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇത് ഐസിഎംആറിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഒരു മണിക്കൂർ സമയത്തേക്ക് ബന്ധുക്കൾക്ക് വിട്ടു നൽകുന്നത് അസംബന്ധമായ തീരുമാനമാണെന്നും വി മുരളീധരന് പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..