മഞ്ഞ് കാഴ്ച്ച മറയ്ക്കുന്ന പടിഞ്ഞാറൻ യു.പിയിലിപ്പോൾ കരിമ്പിന്റെ വിളവെടുപ്പ് കാലമാണ്. ചെളി നിറഞ്ഞ ഗ്രാമീണ വഴികളിൽ കരിമ്പ് കയറ്റിയ കാളവണ്ടികളും ട്രാക്റ്റർ ട്രോളികളും പഞ്ചസാര മില്ലുകൾ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുന്നു. പകലന്തിയോളം കാണാവുന്ന കാഴ്ച്ച. കരിമ്പിന്റെ മധുരമൊന്നും ഭൂരിഭാഗം കർഷകരുടെയോ കർഷകത്തൊഴിലാളികളുടെയോ ജീവിതത്തിനില്ല.
തിരഞ്ഞെടുപ്പ് അടുത്തതോടെ കർഷകരുടെ മനസ്സിനിപ്പോൾ പതിവിലേറെ കഠിന്യമുണ്ട്. വിവാദ നിയമങ്ങളുടെ പേരിൽ 385 ദിവസത്തോളം ഗാസിപ്പൂർ അതിർത്തിയിൽ രാവും പകലും പ്രതിഷേധിച്ച കർഷകരുടെ മണ്ണാണിത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..