തിരുവോണ ദിവസം സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി നടന്നത് മൂന്ന് കൊലപാതകങ്ങൾ. തിരുവനന്തപുരത്ത് കുടുംബവഴക്കിനെത്തുടർന്ന് യുവതിയെ അയൽവാസി കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തൃശ്ശൂരിൽ വാടക തർക്കത്തിന്റെ പേരിൽ യുവാവും ബന്ധുവുമായുണ്ടായ സംഘർഷത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ചെന്ത്രാപ്പിന്നിയിൽ അമ്പത്തിരണ്ടുകാരനായ സുരേഷിനെ ബന്ധുവായ അനൂപ് കുത്തിക്കൊന്നു. ഉത്രാടദിനത്തിൽ സുരേഷും മദ്യലഹരിയിലായിരുന്ന അൂനൂപും തമ്മിൽ സംഘർഷമുണ്ടായി. ഇതിന്റെ പ്രതികാരമായി ഇന്നുരാവിലെ സുരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊല്ലുകയായിരുന്നു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..