ഒരു കോടി മുടക്കി വാങ്ങിയ ഹോംസ്റ്റേ ഉടമകള്‍ നല്‍കുന്നില്ലെന്ന പരാതിയുമായി സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബര്‍ഗ്. പുതുവര്‍ഷത്തലേന്ന് താമസസ്ഥലത്തേക്കു പോകുമ്പോൾ കോവളത്ത് വെച്ച് പോലീസ് കൈയിലുണ്ടായിരുന്ന ബില്ലില്ലാത്ത മദ്യം പിടികൂടിയതിന് പിന്നാലെയാണ് ഈ സംഭവം. കോവളത്ത് നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തതിന് പിന്നാലെ മന്ത്രി വി.ശിവന്‍കുട്ടി ആസ്ബര്‍ഗിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പോലീസില്‍ പരാതി നല്‍കാന്‍ എത്തിയതെന്ന് ആസ്‌ബെര്‍ഗ് പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..