നിയമനം നടക്കാതിരിക്കാന്‍ ബോര്‍ഡംഗങ്ങള്‍ ശ്രമിച്ചു, ഭീഷണിപ്പെടുത്തി; ഗുരുതര ആരോപണവുമായി എം.ബി രാജേഷ്


1 min read
Read later
Print
Share

സംസ്‌കൃത സര്‍വകലാശാല അധ്യാപന നിയമന വിവാദത്തില്‍ നിനിത കണിച്ചേരിക്കെതിരെ നിലപാടെടുത്ത വിഷയവിദഗ്ധര്‍ക്കെതിരെ ഗുരുതര ആരോപണവുമായി എം.ബി രാജേഷ്. നിനിതയുടെ നിയമനം അട്ടിമറിക്കാന്‍ മൂന്ന് പേരും ചേര്‍ന്ന് ഉപചാപം നടത്തി.

വേണ്ടപ്പെട്ട ഒരാള്‍ക്ക് ജോലി കിട്ടുന്നതിന് വേണ്ടിയാണ് വിഷയവിദഗ്ധരില്‍ ഒരാള്‍ ശ്രമിച്ചത്. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തന്നെ അയോഗ്യയാക്കാന്‍ ശ്രമം നടത്തി. പിന്മാറാന്‍ മൂ്ന്നാമതൊരാള്‍ വഴി ശ്രമം നടത്തി. സമ്മര്‍ദത്തിന് വഴങ്ങി ജോലിയില്‍ നിന്ന് പിന്മാറില്ലെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:04

'നിപ; 2018-നെ അപേക്ഷിച്ച് മരണ നിരക്ക് കുറയ്ക്കാനായത് ആശ്വാസം പകരുന്നു'

Sep 29, 2023


suicide

ബാങ്ക് ജീവനക്കാരന്റെ ഭീഷണിയില്‍ ആത്മഹത്യ; കോട്ടയത്ത് വ്യാപാരിയുടെ മൃതദേഹവുമായി പ്രതിഷേധം

Sep 26, 2023


01:19

കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട്

May 15, 2022


Most Commented