കൊട്ടാരക്കരയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന റേഷനരിയില്‍ കീടനാശിനി സാന്നിധ്യമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം. ഉപയോഗശൂന്യമായതോടെ രണ്ടായിരം ചാക്ക് അരി നശിപ്പിക്കേണ്ടിവരും. പഴകിയ അരി രാസവസ്തു ഉപയോഗിച്ച് വൃത്തിയാക്കി വീണ്ടും വിതരണത്തിന് തയ്യാറാക്കുന്നത് നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..