സഭാ സ്ഥാനികള്‍ മത്സരിക്കുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം. ഒരു മുന്നണിയുമായും പാര്‍ട്ടിയുമായും സഭയെ കൂട്ടിക്കെട്ടേണ്ടെന്ന് വൈദിക ട്രസ്റ്റി ഫാദര്‍ എം.ഒ ജോണ്‍ പറഞ്ഞു. സഭാ സെക്രട്ടറിയും വൈദികരും ഉള്‍പ്പെടെ മത്സരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് പ്രതികരണം.
സഭാ തർക്കം നിർണായക വഴിത്തിരിവിലെത്തി നിൽക്കേ സഭയുടെ കാര്യം പറയാൻ ചുമതലപ്പെട്ടവർ നിയമ സഭയിൽ ഉണ്ടാകണമെന്ന് ഓർത്തോഡോക്‌സിലെ ഒരു വിഭാഗത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം കത്തോലിക്കാ ബാവയുടെ ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..