പാലക്കാട്: കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷവും പാസില്ലാതെ വാളയാറിലേക്ക് വരുന്ന മറുനാടന്‍ മലയാളികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ദേശീയപാതയിലൂടെ വരുന്നവരെ വാളയാറിലും കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് വരുന്നവരെ മധുക്കരയിലും തടഞ്ഞ് തിരിച്ചയക്കുകയാണ്.
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് അതിർത്തിയിൽ ആൾകൂട്ടം അനുവദിക്കാത്തത്. പാസ്സിലാതെ തമിഴ്നാട്ടിലേക്ക് മടക്കി അയക്കുന്നവരിൽ ആരോഗ്യപ്രശനങ്ങൾ ഉള്ളവരുമുണ്ട്. വാളയാർ അതിർത്തിയിലെത്തുന്നവരെ കേരളത്തേക്കുള്ള പാസ് ഉണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമാണ് തമിഴ്നാട് പോലീസും കടത്തിവിടുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..