ഉപയോഗിച്ച പി.പി. ഇ കിറ്റുകള്‍ നല്‍കി: ഡല്‍ഹിയില്‍ മലയാളി നഴ്സിന്റെ മരണത്തില്‍ ആരോപണവുമായി മകന്‍


1 min read
Read later
Print
Share

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ്-19 മൂലം മലയാളി നഴ്സ് മരിച്ചതില്‍ ഗുരുതര ആരോപണവുമായി മകന്‍ അഖില്‍. ഉപയോഗിച്ച പിപിഇ കിറ്റുകളാണ് ആശുപത്രിയില്‍ നിന്നും നഴ്സുമാര്‍ക്ക് നല്‍കിയത്. നഴ്സുമാര്‍ക്ക് നല്‍കിയ മാസ്‌കുകള്‍ക്ക് പോലും കല്‍റ ആശുപത്രി അധികൃതര്‍ പണം വാങ്ങി ചികിത്സ നല്‍കുന്നതില്‍ അനാസ്ഥയുണ്ടായതെന്നും മകന്റെ ആരോപണം.

ഒരാള്‍ ഉപയോഗിച്ച് ശേഷം ഉപേക്ഷിച്ചിട്ടിരിക്കുന്ന പി.പി. ഇ കിറ്റുകളായിരുന്നു മറ്റുള്ളവര്‍ക്കും ഉപയോഗിക്കാന്‍ കൊടുത്തിരുന്നത്. ഗ്ലൗസുകള്‍ നല്‍കിയതും പഴയതായിരുന്നു. ഒരു ചെക്കപ്പും ഇല്ലാതെ രോഗം ഉള്ളവരെയും ഇല്ലാത്തവരേയും ഒരുമിച്ച് ഇടുമായിരുന്നു -അഖില്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cheetah

ഇന്ത്യയിലെത്തിച്ച ചീറ്റകൾ ചത്തൊടുങ്ങുന്നു, പ്രൊജക്ട് ചീറ്റ വിജയമോ പരാജയമോ ?

May 31, 2023


03:05

'മാതൃകയാണ് ആ പെണ്‍കുട്ടിയുടെ ധൈര്യം, ഞാന്‍ ചെയ്തത് കടമ മാത്രം' - കണ്ടക്ടര്‍ പ്രദീപ് പറയുന്നു

May 18, 2023


ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി

1 min

ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി; ജീവനക്കാരെ രക്ഷപ്പെടുത്തി

May 1, 2022

Most Commented