'പ്രക്ഷോഭജീവികള്' എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ സംയുക്ത കിസാൻ മോർച്ച. ബി.ജെ.പിയും അവരുടെ മുൻഗാമികളും ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രക്ഷോഭം നടത്തിയിട്ടില്ലെന്ന് കിസാൻ മോർച്ച വ്യക്തമാക്കി. ഭരണഘടനയിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്നത് എന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല എന്നും കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി. അതേസമയം കർഷക പ്രക്ഷോഭത്തെ ഒരു മതവുമായി മാത്രം ബന്ധിപ്പിക്കരുതെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബിന്ദര്‍ സിങ് ബാദൽ ആവശ്യപ്പെട്ടു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..