എ.കെ.ജി സെന്റിറിനുനേരേ ബോംബെറിഞ്ഞത് പറക്കും സ്ത്രീയാണോ എന്ന ചോദ്യവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിലെ നിഗൂഢത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്റെ ചുവട് പിടിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നടത്തിയ പ്രസംഗത്തിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അടുത്തിടെ പ്രസിദ്ധീകരിച്ച സക്കറിയയുടെ 'പറക്കുംസ്ത്രീ' എന്ന കഥ പരാമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം.
Content Highlights: Kerala Assembly Session V D Satheesan speech
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..