തിരുവനന്തപുരം: കോരിച്ചൊരിയുന്ന ഈ മഴക്കാലത്ത് ടാര്‍പ്പ കെട്ടിയ കുടിലിനുള്ളില്‍ രണ്ടു കുഞ്ഞുങ്ങളുമായി ഒരു കുടുംബം ജീവിതം തള്ളിനീക്കുന്നു. തിരുവനന്തപുരത്തിനടുത്ത് വിതുരയില്‍ ആണ് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത വീട്ടിനുള്ളില്‍ നാലംഗകുടുംബം അന്തിയുറങ്ങുന്നത്. ഓണ്‍ലൈന്‍ പഠനം എന്താണെന്ന് പോലും അറിയാതെയാണ് വിദ്യാര്‍ഥികളായ കുട്ടികള്‍ ഈ വീട്ടിനുള്ളില്‍ കഴിയുന്നത്.
രോഗിയായതിനാൽ സന്തോഷിന് ദിവസേന ജോലിക്ക് പോകാൻ കഴിയുന്നില്ല. ഭാര്യ ലേഖ ഏയ്സർ ക്യാമ്പസിലെ ശുചീകരണ തൊഴിലാളിയാണ്. ഇവരുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഒരു വീട് വച്ച് തരണമെന്ന് അധികാരികൾക്ക് മുന്നിൽ പലവുരു അപേക്ഷിച്ചു. പക്ഷെ ഇതുവരെയും ഒരു കണ്ണുകളും തുറന്നില്ല.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..