ഐ.എസ്. വിധവ ആയിഷയെ നാട്ടിലെത്തിക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി പിതാവ്


1 min read
Read later
Print
Share

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളി ഐ.എസ്. വിധവ ആയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റ്യന്‍. രാജ്യസുരക്ഷയ്ക്ക് കൊടിയ ഭീഷണി അല്ലാത്തതിനാല്‍ രാജ്യാന്തര തലത്തില്‍ തന്നെ വനിതാ ഭീകരവാദികളോട് മൃദുസമീപനം ഉണ്ടെന്ന് ഹര്‍ജ്ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആയിഷാ എന്ന സോണി സെബാസ്റ്റ്യനും പത്ത് വയസ്സുള്ള മകളുമാണ് അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്നത്. ആയിഷയുടെ ഭര്‍ത്താവ് 2019-ല്‍ നാറ്റോ സഖ്യ സേന നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. യുഎപിഎ നിയമപ്രകാരം ആയിഷയ്‌ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഇനി ചെയ്യരുത് ട്ടാ മോനെ', വീട്ടില്‍ മോഷണം നടത്തിയ കള്ളനോട് ടീച്ചർ; തെളിവെടുപ്പ് രംഗങ്ങള്‍ വൈറല്‍

Sep 21, 2023


00:45

ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ കൂലിവേഷമണിഞ്ഞ്, പെട്ടി ചുമന്ന് രാഹുൽ ​ഗാന്ധി

Sep 21, 2023


എട്ട് കോച്ചുള്ള ഓറഞ്ച് സുന്ദരി കൊച്ചുവേളിയില്‍ എത്തി; കന്നിയാത്ര ഞായറാഴ്ച

Sep 21, 2023


Most Commented