താമസിച്ചിരുന്ന ചെറിയ ഷെഡ് കാട്ടാന നശിപ്പിച്ചതോടെ ജീവന്‍ ഭയന്ന് പാറപ്പുറത്ത് അഭയം തേടിയിരിക്കുകയാണ് വൃക്കരോഗിയായ ആദിവാസി അമ്മയും മാനസികാസ്വാസ്ഥ്യമുള്ള മകനും. 7 വര്‍ഷമായി പാറപ്പുറത്ത് അന്തിയുറങ്ങുന്ന ഇവരെ സഹായിക്കാന്‍ അധികൃതരാരും എത്തിയില്ല. കുടിവെള്ളമോ വൈദ്യുതിയോ സുരക്ഷിതമായി കിടക്കാനുള്ള സൗകര്യമോ ഇല്ല. വസ്ത്രങ്ങളെല്ലാം ഇപ്പോഴും ചാക്കുകളിൽ കെട്ടിയാണ് സൂക്ഷിക്കുന്നത്. സർക്കാരിൽ നിന്നുള്ള ക്ഷേമ പെൻഷൻ മാത്രമാണ് നിലവിലെ വരുമാന മാർഗമെന്നും മകന് നല്ല ആഹാരം പോലും കൊടുത്തിട്ട് ഏറെയായെന്നും അമ്മ പറയുന്നു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..