സൈന്യത്തിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്റ് ആയ അഗ്നിപഥില്‍ എതിര്‍പ്പുമായി വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍. സമൂഹത്തെ സൈനികവത്ക്കരിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആരോപണം. നാല് വർഷത്തിന് ശേഷം വിരമിക്കുന്ന സൈനികർ നേരിടുന്ന തൊഴിലില്ലായ്മ ഗുരുതര സാമൂഹിക പ്രശ്നങ്ങളിലേക്കും വഴിവയ്ക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
Content Highlights: ex-militants against New Agnipath Scheme For Military Jobs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..