ട്രാൻസ്ജെൻഡേഴ്സ് സാഹിത്യത്തിലേക്കോ കലയിലേക്കോ കടന്നുവരാത്തതിനുള്ള കാരണങ്ങളെക്കുറിച്ചും രാജ്യത്തെ ട്രാൻസ് ജീവിതത്തെക്കുറിച്ചും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും എഴുത്തുകാരിയും കലാകാരിയുമായ കൽക്കി സുബ്രഹ്മണ്യവും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശ്രീക്കുട്ടി നമിതയും സംസാരിക്കുന്നു. ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ചോ ലിംഗമാറ്റ ശസ്ത്രക്രിയയെയോപറ്റി കൃത്യമായി മനസ്സിലാക്കാത്ത പൊതുപ്രവർത്തകർ വരെയുണ്ടെന്ന് ശ്രീക്കുട്ടി പറയുന്നു.
Content Highlights: Kalki Subrahmanyam and Sreekkutty Namitha Interview
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..