അന്തര്‍ദേശീയ തലങ്ങളിലേക്ക് മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്, മലയാള സിനിമയുടെ അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് 80-ാം ജന്മദിനം. 1962 ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാടക്കാരനായെത്തി ചലച്ചിത്രകാരനായി മടങ്ങിയ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത് സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മതിലുകള്‍ തുടങ്ങി ഒരുപിടി സിനിമകള്‍, അടൂരിനെ അടയാളപ്പെടുത്തിയ സിനിമകൾ. നിരവധി പുരസ്കാരങ്ങളും തേടിയെത്തി.. ഈ ജന്മദിനത്തില് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..