സത്യന്റെ മകനായി ജനിക്കാൻ കഴിഞ്ഞത് വളരെയധികം ഭാഗ്യമായി കരുതുന്നുവെന്ന് മകൻ സതീഷ് സത്യൻ. മാതൃഭൂമി ന്യൂസിനൊപ്പം അച്ഛന്റെ ഓർമകൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
അച്ഛൻ വിട്ടുപോയിട്ട് അമ്പതു വർഷം കഴിഞ്ഞു എന്നാൽ ഞങ്ങളുടെ മനസ്സിലും സിനിമാപ്രേമികളുടെ മനസ്സിലും അച്ഛൻ ജീവിടച്ചിരിക്കുന്നുണ്ട്. നീലക്കുയിലിലെ ശ്രീധരൻ മാസ്റ്റർ ആയോ ഓടയിൽ നിന്നിലെ പപ്പുവായോ അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനായോ ഒക്കെ അദ്ദേഹത്തെ കാണുമ്പോൾ തോന്നും ഇപ്പോഴും തങ്ങൾക്കൊപ്പമുണ്ടെന്ന്. ഷൂട്ടിങ് സമയത്ത് മിക്കപ്പോഴും മദിരാശിയിലായിരുന്നു. അതുപോലെ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയി എന്ന വിശ്വാസത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..