പലഘട്ടമായി ഏഴുപതിറ്റാണ്ടോളമാണ് ഓള് ഇന്ത്യ റേഡിയോ ഹാര്‍മോണിയത്തെ പടിക്കുപുറത്ത് ..
കയ്യില്‍ ഒരു കെട്ട് കടലാസുമായി ചെന്നൈ രാജ് ഹോട്ടലിന്റെ പടവുകള്‍ തിടുക്കത്തില്‍ ഓടിക്കയറിവരുന്ന ക്ഷീണിതനായ ചെറുപ്പക്കാരനാണ് ..
കൈതപ്രം ഇതിലും മികച്ച ഗാനങ്ങൾ എഴുതിയിരിക്കാം. രവീന്ദ്രൻ കൂടുതൽ പ്രൗഢഗംഭീരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുമുണ്ടാകാം. പക്ഷേ, ഹിസ് ..
സ്റ്റിയറിംഗില്‍ താളമിട്ട് സത്യന് പാടുകയാണ്: ``കഴിഞ്ഞ കാലം തിരികൊളുത്തിയ കല്‍വിളക്കിനരികെ, ഒരിക്കലിങ്ങനെ നമ്മള് കാണും ..
പെണ്ണ് ഫോര്‍ട്ടുകൊച്ചിക്കാരി; പയ്യന് ആലുവക്കാരന്‍. ഇരുവരും ആദ്യം കണ്ടതും അനുരാഗബദ്ധരായതും ബോള്‍ഗാട്ടി പാലസ് പരിസരത്തു ..
പ്രിയപ്പെട്ട അനിയന് എന്ന വാത്സല്യം തുളുമ്പുന്ന സംബോധനയോടെ ആഴ്ച തോറും മുടങ്ങാതെ വന്നെത്തിയിരുന്ന ലീലച്ചേച്ചിയുടെ കത്തുകളില്‍ ചിലത് ..
കവിതയുടെ ആത്മാവിലേക്ക് ഈണത്തെ ആവാഹിച്ചുവരുത്തുന്ന ഇന്ദ്രജാലക്കാരന്. ലഹരിയുടെ താഴ്വരയില് ഉന്മാദിയെപ്പോലെ അലയുന്ന അവധൂതന് ..
ചെന്നൈ ചെറ്റ്പേട്ടിലെ കണ്മണി ഫിലിംസ് ഓഫീസിൽ ഇരുന്ന് `ചെമ്മീനി'ന് വേണ്ടി സൃഷ്ടിച്ച ആദ്യത്തെ ട്യൂണ്‍ വയലാറിനെ ഹാർമോണിയത്തിൽ വായിച്ചു ..
ആശുപത്രി മോർച്ചറിയിൽ നാസിയ ഹസ്സൻ വിറങ്ങലിച്ചു കിടക്കുമ്പോൾ, പുറത്ത് ഒരു `യുദ്ധ'ത്തിന് കോപ്പുകൂട്ടുകയായിരുന്നു ബന്ധുജനം. മകളുടെ ..
ഗൗരിമനോഹരിയുടെയും ശങ്കരാഭരണത്തിന്റെയും ആഭോഗിയുടെയും സഞ്ചാരപഥങ്ങളിലൂടെ സ്വയം മറന്നൊഴുകുന്ന യേശുദാസ്. അകമ്പടിക്ക് ഗുരുവായൂര്‍ ദൊരൈയുടെ ..
പതിഞ്ഞ ശബ്ദത്തില്‍ `രവീ, സുകുവേട്ടനാണ്' എന്ന ആമുഖത്തോടെയുള്ള ഫോണ്‍ വിളികള്‍ ഇനിയില്ല. സംവിധായകന് സുകു മേനോന് ..
പുറത്തെ പൊരിവെയിലില്‍ തിളച്ചുമറിയുന്ന നഗരത്തെ നോക്കി നിശബ്ദനായി കാറിന്റെ പിന്‍സീറ്റില്‍ ചാരിക്കിടക്കുന്നു ദേവരാജന്‍ ..
മീശ വെച്ച ശ്രീകൃഷ്ണന്മാര് അത്യപൂര്‍വ മായേ അവതരിച്ചിട്ടുള്ളൂ നമ്മുടെ സിനിമയില്‍. ``ആഭിജാത്യ''ത്തിലെ മധു ഉദാഹരണം ..
മുല്ലപ്പൂം പല്ലും മുക്കുറ്റിക്കവിളും അല്ലിമലര്‍ മിഴിയും പിടികിട്ടി. പക്ഷേ, എന്താണീ പല്ലാക്ക് മൂക്ക്?... 'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍' ..
തിയേറ്ററിലെ ഇരുട്ടില്‍ വീര്‍പ്പടക്കിയിരുന്നു കണ്ട ഒരു വെള്ളപ്പൊക്കമുണ്ട്. ഹരിഹരന് സംവിധാനം ചെയ്ത ``വെള്ളം'' ..
ഗസലിന്റെ ഭാവമുള്ള പാട്ടാണ് വേണ്ടതെന്ന് നിര്‍മ്മാതാവ്. ആ പാട്ടിനൊരു ഗുലാം അലി സ്പര്‍ശം ഉണ്ടെങ്കില്‍ കൊള്ളാം എന്നു ഗാനരചയിതാവ് ..
ഡീഗോ മാറഡോണ ഒഴികെയുള്ള കൊലക്കൊമ്പന്മാർ എല്ലാമുണ്ടായിരുന്നു ആ അര്‍ജന്റീന ടീമില്‍. 1986-ലെ മെക്സിക്കോ ലോകകപ്പ് ഫൈനലില്‍ ..
വസന്തയും ജാനകിയും -- ഏതാണ്ടൊരേ കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ വിവിധ ഭാഷകളിലായി തിളങ്ങിനിന്ന ഗായികമാര്‍. സ്വാഭാവികമായും ..
മുന്നിലിരുന്ന് മുഹമ്മദ് റഫിയുടെ പാട്ടുകൾ ഹൃദയംതുറന്ന് പാടുന്ന നാടോടിപ്പാട്ടുകാരനിൽ പഴയൊരു കൗമാരപ്രതിഭയെ തിരയുകയായിരുന്നു; മുംബൈ ..
ജി ദേവരാജനും എം ജി രാധാകൃഷ്ണനും -- ശാസ്ത്രീയ രാഗങ്ങളെ ലളിത സംഗീതവുമായി ഔചിത്യപൂര്‍വം വിളക്കിച്ചേര്‍ത്ത് കാലാതിവര്‍ത്തിയായ ..
തവിട്ടു നിറമുള്ള തലപ്പാവ് ശ്രദ്ധാപൂര്‍വം അഴിച്ചെടുത്ത് മേശപ്പുറത്ത് ഭദ്രമായി മടക്കിവെച്ചു ആദ്യം. പിന്നെ, കാഴ്ച മറച്ച് മുഖത്തേക്ക് ..
മുള്ളര്‍ മൊയ്തീനെ കഴിഞ്ഞ ദിവസം വീണ്ടും കണ്ടു, മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം. കോഴിക്കോട്ടെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന്റെ ..
അഴിഞ്ഞ മുടിയും ഉലഞ്ഞ സാരിയും ഉറയ്ക്കാത്ത ചുവടുകളുമായി സാവിത്രി. കൈയിൽ നുരയുന്ന മധുചഷകം. കണ്ണിൽ കത്തുന്ന ലഹരി. പശ്ചാത്തലത്തിൽ അശരീരിപോലെ ..
സിനിമയില്‍ നിന്ന് കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് അലോഷ്യസ് വിന്‍സന്റിന്. ``വേദനാജനകമായ അനുഭവങ്ങള്‍ ..
പിന്നിലേക്ക് ഓടിമറയുന്നനഗരത്തിന്റെ മങ്ങിയ ചിത്രമേയുള്ളൂ എസ് ജാനകിയുടെ ഓര്‍മയില്‍. പാതിബോധത്തിലായിരുന്നല്ലോ അപ്പോള്‍. ശ്വാസം ..
പാല്‍വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന കൊച്ചി മഹാരാജാസ് കോളേജ് സ്റ്റേഡിയം. ഇരമ്പി മറിയുന്ന മുള ഗാലറികള്‍ ..
കാതടപ്പിക്കുന്ന നിശബ്ദത (Deafening Silence) എന്ന് കേട്ടിട്ടേയുള്ളൂ. അനുഭവിച്ചറിഞ്ഞത് മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പിനൊപ്പമുള്ള ..
ആശുപത്രിമുറിയുടെ ജനാലക്കപ്പുറത്ത് ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്ന മഴയിലേക്ക് നോക്കി മലയാള ചലച്ചിത്ര സംഗീതത്തിലെ കുലപതി പറഞ്ഞു: ഒരാഗ്രഹം ..
ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. ആരുടെയെങ്കിലും ഫാമിലി ആല്ബത്തിലൊതുങ്ങി വിസ്മൃതമാകേണ്ടിയിരുന്ന ..
ഭയാനകം എന്ന സിനിമയിലെ ''നിന്നെ തൊടും പൂനിലാവ് എന്നെ തൊട്ടത് നീയറിഞ്ഞോ...'' എന്ന ഗാനം കേട്ടതിന്റെ ആഹ്ളാദത്തില്‍ ..
കുളത്തിലെ വെള്ളത്തിന് കടും മഞ്ഞ നിറം. ഒരു ഭാഗം നിറയെ കട്ടപിടിച്ച പായലാണ്. ചുറ്റുമുള്ള പടവുകള്‍ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു ..
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായിരുന്ന് തബലയില്‍ താളവിസ്മയം തീര്‍ക്കുന്ന രഘുകുമാര്‍. അവാച്യമായ ഏതോ ആനന്ദലഹരിയിലെന്നവണ്ണം ..
കാട്ടിലെ മന്ത്രിയെ കൈക്കൂലിക്കാരനായി ചിത്രീകരിച്ച് തമാശപ്പാട്ടെഴുതുമ്പോള്‍ അത് ഉന്നം തെറ്റി 'നാട്ടിലെ മന്ത്രി'ക്ക് ചെന്നു ..
ദുഷ്ടനാണ് മനോഹര്‍; ആന്റണി പരമ ശുദ്ധനും. തരിമ്പുമില്ല മനോഹറിന്റെ മനസ്സില്‍ സംഗീതം. ആന്റണിയുടെ ഹൃദയമാകട്ടെ സദാ സംഗീതമയം. തോക്കിന്റെ ..
പാതിരാക്കാറ്റില്‍ പ്രണയാര്‍ദ്രമായ ഒരീണത്തിന്റെ സൗരഭ്യം വന്നുനിറയുന്നു. കടപ്പുറത്തെ പഞ്ചാരമണലില്‍ ഇരുന്ന് സ്വയം മറന്നു പാടുകയാണ് ..
ഭാര്‍ഗ്ഗവീനിലയത്തിലെ 'ഏകാന്തതയുടെ അപാരതീരം' എന്ന പ്രശസ്തമായ പാട്ടിനൊപ്പം ഓര്‍മയില്‍ തെളിയുന്ന മുഖങ്ങളില്‍ കഥാകാരന് ..
കൊച്ചി: പഴയ പാട്ടുകള്‍ പലതും ചിത്രീകരിച്ചു വികലമാക്കിയവയായിരുന്നെന്ന് രവി മേനോന്. ആര്.കെ. ദാമോദരന്റെ ഗാനരചനയുടെ 40-ാം ..
സ്വന്തം പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരി ഓട്ടോഗ്രാഫായി കുറിച്ചുതരണമെന്ന് ആരാധകന്റെ വിനീതമായ അപേക്ഷ. നിശ്ശബ്ദനായി എന്തോ ചിന്തിച്ചിരുന്ന ..
പലരും ശ്രീകുമാരന്‍ തമ്പിയോട് ചോദിച്ചിട്ടുണ്ട്, ആര്‍ദ്രമായ ഒരു പ്രണയഗാനത്തിന് എന്തുകൊണ്ട് ഇലഞ്ഞിപ്പൂമണം നല്കി എന്ന്. പ്രണയഭരിതമായ ..
ചുണ്ടില്‍ എരിയുന്ന പൈപ്പില്ല; കൈയില്‍ പുകയുന്ന പിസ്റ്റളും. മുട്ടിനു താഴേക്ക് ഇറങ്ങിക്കിടക്കുന്ന നൈറ്റ് ഗൗണ്‍, കറുത്ത കമ്പിളിരോമത്തൊപ്പി, ..
ദീപിക പദുക്കോണിനോളം ''ഭാഗ്യവതിക''ളല്ല അനിതാ ഗുഹയും വൈജയന്തിമാലയും. അവര്‍ അവതരിപ്പിച്ച റാണി പദ്മാവതിമാര് വെള്ളിത്തിരയില്‍ ..
സിനിമയില്‍ സംഗീതം ഔചിത്യപൂര്‍വം ഉപയോഗിക്കണമെന്ന പക്ഷക്കാരനാണ് ഐവി ശശി. ''പാട്ടുകള്‍ എല്ലാ കഥയ്ക്കും അനിവാര്യമല്ല ..
പലരും ചോദിച്ചിട്ടുണ്ട് സിനിമക്ക് പാട്ടെഴുതിക്കൂടേ എന്ന്. വിനയപൂര്‍വം ഒഴിഞ്ഞുമാറിയിട്ടേയുള്ളൂ അയ്യപ്പപ്പണിക്കര്‍. സിനിമ തനിക്ക് ..
സിനിമയില്‍ കാമുകിയെ ഓര്‍ത്ത് കാമുകന് പാടേണ്ട പാട്ട്. മൃദുപാദപതനങ്ങളോടെ ലജ്ജാവിവശയായി നടന്നുവരുന്ന കാമുകിയെ അല്ല; കുളിമുറിയില്‍ ..
ലതാ മങ്കേഷ്ക്കറുടെ പേരിലുള്ള അവാര്‍ഡ് നിരസിക്കാന്‍ ചങ്കൂറ്റമുണ്ടായ ഒരൊറ്റയാളേ ഉള്ളൂ ചരിത്രത്തില്‍ ഓംകാര്‍ പ്രസാദ് ..
മീശവെച്ച ശ്രീകൃഷ്ണന്മാര് നമ്മുടെ സിനിമയില്‍ അത്യപൂര്‍വമായേ അവതരിച്ചിട്ടുള്ളൂ. 'ആഭിജാത്യ'ത്തിലെ മധു ഉദാഹരണം. നിലാവുപെയ്യുന്ന ..
സന്തോഷ് ശിവന്റെ ക്യാമറക്ക് മുന്നില്‍ വീറോടെ പൊരുതുന്ന തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും. ഉരുളയ്ക്ക് ..
സന്തോഷ് ശിവന്റെ ക്യാമറക്ക് മുന്നില്‍ വീറോടെ പൊരുതുന്ന തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും. ഉരുളയ്ക്ക് ..
''സന്യാസിനി'' എന്ന ഗാനം ഒരിക്കലെങ്കിലും മനസ്സില്‍ മൂളാത്ത ഏതു മലയാളിയുണ്ട്? രാജഹംസത്തിലെ (1974) ആ പാട്ടിന്റെ പിറവിക്ക് ..
``ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം'' എന്ന പാട്ടിന്റെ പല്ലവി ആറു വ്യത്യസ്ത ഈണങ്ങളില്‍ പാടിക്കേള്‍പ്പിച്ചു വിസ്മയിപ്പിച്ചിട്ടുണ്ട് ..
റസ്റ്റോറന്റിന്റെ തിരക്കൊഴിഞ്ഞ മൂലയിലിരുന്ന് നാലു പതിറ്റാണ്ട് കാലത്തെ സിനിമാജീവിതത്തിന്റെ കയ്പും മധുരവും ഇടകലര്‍ന്ന ഓര്‍മകള്‍ ..
നിശ്ശബ്ദതയാണ് സ്റ്റുഡിയോയിൽ. ദു:ഖം ഘനീഭവിച്ച അന്തരീക്ഷം. തകർന്നടിഞ്ഞ പ്രണയസ്വപ്നങ്ങളെക്കുറിച്ചുള്ള പാട്ടുമായി മൈക്കിനു മുന്നിൽ മുഹമ്മദ് ..
സത്യനെക്കുറിച്ചൊരു സിനിമ വരുന്നു, അതില്‍ ജയസൂര്യ നായകനാവുന്നു എന്നറിഞ്ഞപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞത് ഉച്ചവെയിലില്‍ ..
ഭാര്യയെ പോലെയാണ് ഭാനു ഗുപ്തക്ക് സ്പാനിഷ് ഗിറ്റാര്‍; മൗത്ത് ഓര്‍ഗന്‍ കാമുകിയേപ്പോലെയും. ഇണ പിരിയാത്ത തോഴികളായി ഇരുവരും ഒപ്പം ..
കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ക്ഷനിലൂടെ നടന്നു പോകുമ്പോള്‍ എന്തോ ശരീരത്തില്‍ വന്നിടിച്ചതേ ഓര്‍മ്മയുള്ളൂ. ചീറിപ്പാഞ്ഞുവന്ന ..
പണ്ട് പാടിയ പാട്ടുകള്‍ കഴിവതും കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കും മനോഹരന്. വെറുപ്പ് കൊണ്ടല്ല; ആ പാട്ടുകള്‍ക്കൊപ്പം ..
വെണ്ണക്കല്ലില്‍ തീര്‍ത്ത ഉദയ്പൂര്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ വികാരവിവശരായി സുനില്‍ ദത്തും സാധനയും. കാമുകന്റെ ..
വാതിലും ജനലുകളും അടച്ചു കുറ്റിയിട്ടു ആദ്യം; പിന്നെ കിടപ്പുമുറിയുടെ ഏകാന്ത മൂകതയിലേക്ക് ലതാ മങ്കേഷ്കറെ ആവാഹിച്ചു വരുത്തി. കേട്ടാലും ..
മലയാളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹിറ്റല്ല യോദ്ധ. എന്നാല്‍, മലയാളികളെ ഇതുപോലെ ഇത്രമേല്‍ ചിരിപ്പിച്ച മറ്റൊരു ചിത്രം വേറെയുണ്ടോ ..
കടിക്കുന്ന ഉറുമ്പിന്റെ രൂപത്തിലും കടന്നുവരും പ്രണയമെന്ന് ഗായകന് ജയചന്ദ്രന് വേദനയോടെ തിരിച്ചറിഞ്ഞത് 38 വര്‍ഷം മുന്‍പാണ്; ..
ഗാനാസ്വാദത്തിന്റെ മറ്റൊരു തലം മലയാളികള്‍ക്ക് പരിചയപ്പെടുത്തി നല്കിയ പാട്ടെഴുത്തുകാരനാണ് രവി മേനോന്. അദ്ദേഹത്തിന്റെ പുസ്തകമായ ..
‘ഒരേ ഒരു ലക്ഷ്യം ശബരിമാമല, ഒരേ ഒരു മോഹം ദിവ്യദർശനം, ഒരേ ഒരു മാർഗം പതിനെട്ടാം പടി, ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ’ ശബരീശഭക്തരെ ..
മലയാളത്തിന്റെ മനസ്സില്‍ കൂട്ടുകൂടിയ പാട്ടുകളില്‍ പലതിനും വെള്ളിത്തിരയില്‍ ഉടലുകൊണ്ട് ഉയിരു നല്‍കിയത് ഷീലയാണ്. ഏഴു സുന്ദരരാത്രികളും ..
ശിശുദിനം മാത്രമല്ല മലയാളികള്‍ക്ക് നവംബര്‍ 14. ജനപ്രിയ സംഗീതത്തിലെ മറക്കാനാവാത്ത ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ്: യേശുദാസ് ..
മലയാള സിനിമയിലെ ‘അശ്ലീല’ച്ചുവയുള്ള ആദ്യരംഗം ഒരു ഗാനരംഗമാണെന്നറിയുമോ? അതിലെ നായകൻ സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായരാണെന്നും ..
ചില ഗാനങ്ങള്‍ക്ക് ചില ജന്മനിയോഗങ്ങളുണ്ട്. അതുപോലെ ഒരു ഗാനമാണ് 'നിറകുടം' എന്ന സിനിമയിലെ 'നക്ഷത്രദീപങ്ങള്‍ തിളങ്ങി ..
ഭാസ്കരൻ മാസ്റ്റർ എഴുതി ബാബുരാജ് ഈണമിട്ട് യേശുദാസ് അതിഹൃദ്യമായി പാടിയ ‘താമസമെന്തേ വരുവാൻ’ എന്ന പാട്ടുകേൾക്കുമ്പോൾ ഫോർട്ട് ..
കിഴക്കേ പുത്തൻമാളിയേക്കൽ ചാത്തുക്കുട്ടി, നമ്പലാട്ട് നാരായണൻകുട്ടി, പദ്മജാ തമ്പി, ശിവജ്ഞാനം, കലൈവാണി, തോമസ് ജെറോം വെളീപ്പറമ്പിൽ, ഡാനിയൽ ..
നാലഞ്ചു സിനിമകൾക്കുവേണ്ടി ഒരുമിച്ചിരുന്ന് പാട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും എസ്.രമേശൻ നായർ-ദർശൻ രാമൻ ടീമിന്റെ എക്കാലത്തെയും വലിയ ..
‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽസ്റ്റാർ’ എന്ന വിശ്വവിഖ്യാതമായ നഴ്സറിപ്പാട്ടിൽനിന്ന് അത്രതന്നെ ലളിതസുന്ദരമായ ഒരു ചലച്ചിത്രഗാനം ..
‘കാണാൻ ആയിരം കൺവേണ്ടും, മുരുഗനൈ കാണാൻ ആയിരം കൺവേണ്ടും...’ ഭക്തമനസ്സിനെ ആത്മവിസ്മൃതിയുടെ തലത്തിലേക്ക് ഉയർത്തുന്ന വരികൾ ..
ഈണം തയ്യാർ; പാട്ടിന്റെ വരികളും. നിർമാതാവിനെയും സംവിധായകനെയും കേൾപ്പിച്ച് ‘ഓക്കെ’യാക്കണം ഇനി. അതാണ് കടുപ്പം. ഹാർമോണിയംവായിച്ച് ..
പുറത്തെ പൊരിവെയിലിൽ തിളച്ചുമറിയുന്ന നഗരത്തെ നോക്കി നിശബ്ദനായി കാറിന്റെ പിൻസീറ്റിൽ ചാരിക്കിടക്കുന്നു ദേവരാജൻ മാസ്റ്റർ. സ്വതേയുള്ള പരുക്കൻ ..
കാട്ടിലെ മന്ത്രിയെ കൈക്കൂലിക്കാരനായി ചിത്രീകരിച്ച് തമാശപ്പാട്ടെഴുതുമ്പോള്‍ അത് ഉന്നം തെറ്റി `നാട്ടിലെ മന്ത്രി'ക്ക് ചെന്നു ..
യുഗപുരുഷന്മാരാണ് മുന്നില്‍. ഒരാള്‍ തെന്നിന്ത്യന്‍ സിനിമയിലെ മെല്ലിശൈ മന്നന്. മറ്റേയാള്‍ മലയാള സിനിമാ സംഗീതത്തിലെ ..
എം.ജി. രാധാകൃഷ്ണനെയും ജി. ദേവരാജനെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ചില കണ്ണികളുണ്ട്. കവിതയോടുള്ള പ്രണയമാണ് ഒന്ന്. മറ്റൊന്ന്, ശാസ്ത്രീയരാഗങ്ങളെ ..
വൈകുന്നേരങ്ങളില്‍ ആവി പറക്കുന്ന ചായക്കും പലഹാരത്തിനുമൊപ്പം കൈനിറയെ പാട്ടുകളുമായി സരോജിനി ശിവലിംഗവും തീന്മേശ കയ്യടക്കിയിരുന്ന ..
പ്രണയ സുരഭിലമായ ഒരു പാട്ടിന്റെ ചിറകിലേറി വോയ്സ് ബൂത്തില്‍ യേശുദാസ്. പുറത്ത് സ്റ്റുഡിയോയുടെ കണ്‍സോളില്‍ കണ്ണുകള്‍ ..