വാൻഗോഗിന്റെ കലയെന്ന പോലെ ജീവിതവും മലയാളിയെ ആവേശിച്ചിട്ടുണ്ട്. ആ ചിത്രകാരന്റെ ഹിംസ്രമായ ..
'അന്തിതൻ ചായപ്പെട്ടി പോലെയാണിന്നാകാശം ചിന്തിയ പലമുകിൽ നുറങ്ങിൻ നിറങ്ങളാൽ ജി.ശങ്കരക്കുറുപ്പിന്റെ അപ്രശസ്തമായ ഈ ഈരടി എനിക്ക് ഏറെ ഇഷ്ടമായതിനു ..
'ചെറിയ മാർജ്ജാര പാദങ്ങളിൻമേൽ മൂടൽമഞ്ഞ് വരുന്നു...' എന്നാരംഭിക്കുന്ന കാൾ സാന്റ് ബർഗ്ഗിന്റെ' ഫോഗ് '(Fog) എന്ന കവിതയിൽ ..
'ഹൈക്കു' എന്ന കവിതാരൂപവുമായുള്ള ആദ്യപരിചയം സംഭവിക്കുമ്പോൾ ഞാൻ തീരെച്ചെറിയ കുട്ടിയായിരുന്നു. മുക്തകമെന്തെന്നറിയും മുൻപ് ഞാൻ ..
ഞാനിപ്പോൾ താമസിക്കുന്ന വടകര, മടപ്പള്ളിയിലെ പഴയപാതയോരത്ത് ചില പടുകൂറ്റൻ നെന്മേനിവാകമരങ്ങളും മഹാഗണിവൃക്ഷങ്ങളുമുണ്ട്. മകരമാസമായതിനാൽ അവ ..
'കവിത മനസ്സിലാകാത്തവരോട്'-വർഷങ്ങൾക്കു മുൻപ് ഡി.വിനയചന്ദ്രൻ എഴുതിയ ഒരു കവിതയുടെ തലക്കെട്ടാണ്. 'വാക്കിന്റെ മുന്നിൽ ബ്രഹ്മാവിനെപ്പോലെ ..
'വാനിലോർമ്മയ്ക്കായിട്ടു പോയ പട്ടുറുമാലു- വാരിദശകലമെന്നോർത്തു ഞാൻ സൂക്ഷിച്ചീല'.(അന്വേഷണം,ജി.) 'ജിയുടെ സായാഹ്നമൃദുലത 'എന്നൊരു ..